Newsonlive
KeralaML

പൂജകളോ കാണിക്കയോ ഇല്ല, പ്രാർത്ഥനയായി എരിയുന്ന നിലവിളക്കുകൾ മാത്രം; കണ്ണൂരിലെ യോഗീശ്വര ഗുഹാക്ഷേത്രം

രണ്ടായിരത്തോളം വർഷം മുൻപ് മഹർഷിമാർ കടലിൽ കുളിച്ച് തപസ്സ് ചെയ്തിരുന്ന ഇടമാണിതെന്നാണ് വിശ്വാസം. പാറക്കല്ലുകൾ കൊണ്ടുതന്നെ മേൽക്കൂരയും ചുവരുകളുമുള്ള ഗുഹയ്ക്കുള്ളിൽ ഭക്തർ സമർപ്പിക്കുന്ന വിളക്കുകൾ മാത്രമാണുള്ളത്. ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തരുടെ കെട്ടുനിറയ്ക്കൽ ചടങ്ങിനും സാക്ഷ്യം വഹിക്കുന്ന ഈ ഗുഹ പൂർണ്ണമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് സംരക്ഷിക്കപ്പെടുന്നത്.

News 18News 18
Published: 16 May 2026
പൂജകളോ കാണിക്കയോ ഇല്ല, പ്രാർത്ഥനയായി എരിയുന്ന നിലവിളക്കുകൾ മാത്രം; കണ്ണൂരിലെ യോഗീശ്വര ഗുഹാക്ഷേത്രം
രണ്ടായിരത്തോളം വർഷം മുൻപ് മഹർഷിമാർ കടലിൽ കുളിച്ച് തപസ്സ് ചെയ്തിരുന്ന ഇടമാണിതെന്നാണ് വിശ്വാസം. പാറക്കല്ലുകൾ കൊണ്ടുതന്നെ മേൽക്കൂരയും ചുവരുകളുമുള്ള ഗുഹയ്ക്കുള്ളിൽ ഭക്തർ സമർപ്പിക്കുന്ന വിളക്കുകൾ മാത്രമാണുള്ളത്. ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തരുടെ കെട്ടുനിറയ്ക്കൽ ചടങ്ങിനും സാക്ഷ്യം വഹിക്കുന്ന ഈ ഗുഹ പൂർണ്ണമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് സംരക്ഷിക്കപ്പെടുന്നത്.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗