
ദുരന്തമുഖങ്ങളിൽ ശാസ്ത്രീയമായ രക്ഷാപ്രവർത്തനങ്ങൾ നടത്താനും അടിയന്തര ചികിത്സാ സഹായങ്ങൾ നൽകാനും സന്നദ്ധസേവകരെ പ്രാപ്തരാക്കുന്നതായിരുന്നു ഏഴു ദിവസത്തെ ക്യാമ്പ്. തദ്ദേശീയമായി രക്ഷാപ്രവർത്തകർ ലഭ്യമാകുന്നതോടെ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സാധിക്കുമെന്നാണ് പദ്ധതിയുടെ പ്രതീക്ഷ.
