
ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'തീവ്രവാദി' എന്ന് വിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. ബിജെപിയുടെ പരാതിയെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ നിലപാട് വ്യക്തമാക്കാൻ കമ്മീഷൻ ഖാർഗെയോട് ആവശ്യപ്പെട്ടു
